Solidarity News (പ്രാദേശിക വാര്‍ത്തകള്‍)

Information

Solidarity News (പ്രാദേശിക വാര്‍ത്തകള്‍)

നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്ന സോളിഡാരിറ്റി വാര്‍ത്തകള്‍ ഇവിടെ ചേര്‍ക്കുക. തെരഞ്ഞെടുത്ത വാര്‍ത്തകള്‍ ഹോം പേജില്‍ പ്രസിദ്ധീകരിക്കാം.

Members: 68
Latest Activity: May 9

Discussion

പേരാമ്പ്ര ബൈപ്പാസ്: ജനകീയ ബദലിന് അംഗീകാരം

Started by mohammed saheer Mar 11, 2011. 0 Replies

പേരാമ്പ്ര: പുതിയ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് കര്‍മസമിതിയും സോളിഡാരിറ്റിയും സമര്‍പ്പിച്ച ബദല്‍നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചു.15 വീടുകള്‍ പൂര്‍ണമായി ഇല്ലാതാവുകയും 22 വീടുകള്‍…Continue

എല്ലാ ജന വിഭാഗങ്ങള്‍ക്കുമായുള്ള വികസന സമീപനം ഉയര്‍ന്നു വരണം-ടി.ആരിഫലി

Started by aneesh basheer Dec 2, 2010. 0 Replies

ആലപ്പുഴ;അഴിമതിയും വിവേചനവും സ്വാര്‍ത്ഥ താല്പര്യങ്ങളുംശക്തിപെട്ടിരിക്കുന്ന ഈ കാലത്ത് എല്ലാ ജന വിഭാഗങ്ങല്‍ക്കുംയുള്ള വികസനസമീപനവും നയങ്ങളും ഉയര്‍ന്നു വരണമെന്നു ജമാഅത്തെ ഇസ്‌ലാമി കേരള…Continue

പുതിയ കേരളത്തിന്‌ നമ്മള്‍ ചെറുപ്പകാരുടെ കൈയൊപ്പ്‌

Started by sharaf bin Abdull rasheed Nov 30, 2010. 0 Replies

പുതിയ കേരളത്തിന്‌ നമ്മള്‍ ചെറുപ്പകാരുടെ കൈയൊപ്പ്‌ സോളിഡാരിറ്റി പ്രെജരണ കാമ്പൈന്റെ ബാകമായി ഡിസംബര്‍ -1 പതാക ദിനം ആചരിക്കുന്നു..Continue

ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മാഫിയകളുടെ വികസന അജണ്ട -പി. മുജീബ്‌റഹ്മാന്‍

Started by Sarany Media Aug 9, 2010. 0 Replies

മൂഴിക്കല്‍: അടിസ്ഥാന വര്‍ഗത്തിന്റെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സോളിഡാരിറ്റിയെന്ന് സംസ്ഥാന പ്രസിഡന്റ് പി. മുജീബ്‌റഹ്മാന്‍. സോളിഡാരിറ്റി മൂഴിക്കല്‍ യൂനിറ്റ് ഏര്‍പ്പെടുത്തിയ സൗജന്യ…Continue

സോളിഡാരിറ്റി ചര്‍ച്ച @ കൂട്ടം

Loading… Loading feed

Comment Wall

Comment

You need to be a member of Solidarity News (പ്രാദേശിക വാര്‍ത്തകള്‍) to add comments!

Comment by aarif muhammed on June 24, 2011 at 7:18am
നെറ്റ് വ൪ക്ക് മാ൪ക്കറ്റിങ്ങ് നിരോധിക്കുക എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സെക്രട്ടറിയേറ്റ് മാ൪ച്ച് നടത്തി.മാ൪ച്ച് സജീദ് അഞ്ചല്‍ ഉത്ഘാടനം ചെയ്തു.ജില്ല പ്രസിഡന്റ് അമീ൪ കണ്ടല്‍ ,ഷമീം എന്നിവ൪ സംസാരിച്ചു.
Comment by sadhique kollengode on July 14, 2010 at 7:46pm
பொள்ளாச்சி மாட்டுச்சந்தையை புறக்கணித்த கேரள வியாபாரிகள்.!
பலகோடி வர்த்தகம் பாதிப்பு.!

பொள்ளாச்சி.ஜுலை.7 தமிழகத்திலிருந்து அதிகப்படியான மாடுகளை ஏற்றிச் செல்லும் லாரிகள் மற்றும் மாடுகள் போலீசாரால் பறிமுதல் செய்யப்படுவதைக் கண்டித்து,கேரள மாட்டுவியாபாரிகள்,கோவைமாவட்டம் பொள்ளாச்சி மாட்டுச்சந்தையை புறக்கணித்து,காலவரையற்ற போராட்டத்தில் ஈடுபட்டதால், பொள்ளாச்சி மாட்டுச்சந்தையில் சுமார் ரூ.4 கோடி ரூபாய் அளவில் வர்த்தகமும் பாதிக்கப்பட்டுள்ளது.

கோவைமாவட்டம் பொள்ளாச்சியில் செவ்வாய் மற்றும் வியாழக் கிழமைகளில் கூடும், மாட்டுச்சந்தையிலிருந்து,அடிமாடுகள் மற்றும் கறவைமாடுகள் ஆகியவற்றை,பெரும்பாலும் கேரளமாட்டு வியாபாரிகள் வாங்கி,கேரளப்பகுதிகளுக்கு, லாரிகளில் ஏற்றிச் செல்வது வழக்கம். இந்நிலையில்,மாடுகளை ஏற்றிச் செல்லும் லாரிகள் அதிகப்படியான மாடுகளை ஏற்றிச் செல்வதாகக் கூறி,பல்வேறு அமைப்புகள் பிராணிகள் வதை தடுப்புச்சட்டத்தைக் காட்டி,புகார் செய்வதையடுத்து,வழக்குப்பதிவு செய்யும் பொள்ளாச்சி போலீசார், லாரிகள் மற்றும் மாடுகளைப் பறிமுதல் செய்து வருகின்றனர்.

தொடர்ந்து நடைபெற்றுவரும் இவ்வாறான வழக்குகளில்,அபராதத்தொகை செலுத்தப்பட்டு லாரிகளை திரும்பப் பெற முடிந்தாலும்,பறிமுதல் செய்யப்பட்ட மாடுகளை கோசாலையிலிருந்து திரும்பப் பெறமுடியாததால்,பல லட்ச ரூபாய் அளவில் தங்களுக்கு நட்டம் ஏறபட்டுவருவதாக கேரளமாட்டு வியாபாரிகள் குற்றம் சாட்டி வந்தனர்.

இதனையடுத்து இப்பிரச்சினையில் தலையிட்டு தமிழக கேரளஅரசுகள் தக்க தீர்வு காணவேண்டும் என்று வலியுறுத்தி,கடந்த 1.7.10- முதல் பொள்ளாச்சி மாட்டுச்சந்தையை புறக்கணிக்கும் போராட்டத்தில் கேரள கால்நடை வியாபாரிகள் ஈடுபட்டுள்ளனர்.மேலும்,அதிகப்படியான மாடுகளை ஏற்றிச் செல்ல அனுமதிக்கும் வகையில் தமிழகஅரசுடன்,கேரளஅரசு பேச்சுவார்த்தை நடத்தி தீர்வு காணவேண்டும் என்று வலியுறுத்தி,இன்று- ஜுலை.7.-கேரள சட்டமன்றத்திற்கு ஊர்வலமாகச் சென்று மனு கொடுக்கவும் முடிவு செய்துள்ளனர்.

இதனையடுத்து,பொள்ளாச்சி மாட்டுச்சந்தைக்கு கேரளவியாபாரிகள் வராதநிலையில் மாட்டுச்சந்தை வெறிச்சோடிக் காணப்பட்டது.இந்நிலை தொடர்ந்தால் பொள்ளாச்சி மாட்டுச்சந்தை மூலம் நேரடியாகவும்,மறைமுகமாகவும் பயன்பெற்றுவரும் விவசாயிகள்,லாரி ஓட்டுனர்கள்,தரகர்கள் உட்பட பலஆயிரம்பேர் பாதிக்கப்படும் சூழலும் ஏற்பட்டுள்ளது.

எனவே,பொள்ளாச்சி மாட்டுச்சந்தையை நம்பியுள்ள அனைவரும் பயன்பெறும் வகையில்,20.க்கும் மேற்பட்ட மாடுகளை லாரிகளில் ஏற்றிச்செல்லும் வகையில்,உத்தரவிட்டு நடவடிக்கை எடுக்க தமிழக,கேரள அரசுகள் முன்வரவேண்டும் என்று தமிழ்நாடு மாட்டுவியாபாரிகள் சங்கம் சார்பில் கோரிக்கை விடுக்கப்பட்டுள்ளது.
Comment by sadhique kollengode on July 14, 2010 at 7:33pm
കൊല്ലങ്കോട് പൊലീസ് സ്‌റ്റേഷനിലേക്ക് ജനകീയ മാര്‍ച്ച് നടത്തി
Wednesday, July 14, 2010
കൊല്ലങ്കോട്: നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്നെന്നാരോപിച്ച് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

കാമ്പ്രത്ത്ചള്ളയിലെ യുവാക്കള്‍ക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിക്കെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ക്ഷേത്രത്തിലെ അയ്യപ്പന്‍വിളക്ക് ദിവസം ആന ഇടഞ്ഞ സംഭവത്തെ ചൊല്ലി നാല് മാസത്തിന് ശേഷമായിരുന്നു പൊലീസിന്റെ ഏകപക്ഷീയ നടപടി. ചില രാഷ്ട്രീയ കക്ഷികളുടെ താല്‍പര്യമാണ് ഇതിന് പ്രേരിപ്പിച്ചതെന്നും ആരോപണമുണ്ട്.

ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ വകുപ്പ്തല നടപടി ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ജനജാഗ്രത ചെയര്‍മാന്‍ ഡോ.പി.എസ്.പണിക്കര്‍ പറഞ്ഞു.
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് എം.സുലൈമാന്‍ അധ്യക്ഷത വഹിച്ചു. ആറുമുഖന്‍ പത്തിച്ചിറ, ബഷീര്‍ഹസന്‍ നദ്‌വി, പി.എസ്.അബൂഫൈസല്‍, ടി.കെ. ഷിഹാബുദ്ദീന്‍, ഷനോജ് എന്നിവര്‍ സംസാരിച്ചു.

പി.കെ.ഡി.യു.പി സ്‌കൂളില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ടൗണില്‍ സി.ഐ ദിനരാജിന്റെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ചിറ്റൂര്‍ ഏരിയ ഓര്‍ഗനൈസര്‍ യു.താജുദ്ദീന്‍, ചിന്നയ്യന്‍, ഭാഗ്യമ്മാള്‍, അബൂബക്കര്‍, രാധാകൃഷ്ണന്‍, മൊയ്തീന്‍കുട്ടി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Comment by ALTHAF on May 23, 2010 at 9:30am
ജമാത് ഇ ഇസ്ലാമി നയ വിഷധീകരണ യോഗത്തില്‍ ചങ്ങന്സ്സെര്രി ഇല സംസാരിക്കുകയായിരുന്നു ഹക്കിം പനവല്ലി അഭിപ്രായപെട്ടു "മന്ത്രി എളമരം കരീമ്നെ വ്യവസായ വികസന സങ്കല്പം എന്താണെ എന്നെ കിനലൂരിലെ പാവപ്പെട്ട ജനവിഭാഗത്തിനെ ബോധ്യപെടുത്തെണ്ട ബാധ്യത ഉണ്ട് "
 

Members (68)

 
 
 

Solidarity Network



FeedBack


Malayalam Typing


Videos

  • Add Videos
  • View All

© 2012   Created by Solidarity Network.

Badges  |  Report an Issue  |  Terms of Service